8
وُجُوهٌ يَوْمَئِذٍ نَّاعِمَةٌ ﴿٨﴾
അന്ന് ചില മുഖങ്ങൾ പ്രസന്നതയുള്ളവയായിരിക്കും.
തഫ്സീർ മുഖ്തസ്വർ :
وَوُجُوهُ السُّعَدَاءِ فِي ذَلِكَ اليَوْمِ ذَاتُ نِعْمَةٍ وَبَهْجَةٍ وَسُرُورٍ؛ لِمَا لَاقُوهُ مِنَ النَّعِيمِ.
സൗഭാഗ്യവാന്മാരുടെ മുഖങ്ങളിൽ അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾ കാരണത്താൽ സുഖാനുഭൂതിയും പ്രസന്നതയും സന്തോഷവും പ്രകടമായിരിക്കും.