بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

الحَمْدُ لِلَّهِ وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، أَمَّا بَعْدُ:

അല്ലാഹുവിന്റെ കോപത്തിനിരയായി യഹൂദരേ!

അല്ലാഹു -تعالى- നിങ്ങളെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്:

فَبَاءُوا بِغَضَبٍ عَلَىٰ غَضَبٍ ۚ وَلِلْكَافِرِينَ عَذَابٌ مُّهِينٌ ﴿٩٠﴾

“അങ്ങനെ അവര്‍ കോപത്തിനു മേല്‍ കോപത്തിനു പാത്രമായി തീര്‍ന്നു. സത്യനിഷേധികള്‍ക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്.” (ബഖറ: 90)

നിങ്ങളുടെ കുഫ്റും (സത്യനിഷേധം), അല്ലാഹുവിന്റെ റസൂലുകളെ നിങ്ങള്‍ കൊലപ്പെടുത്തിയതും കാരണത്താല്‍ അവനില്‍ നിന്നുള്ള അപമാനവും അധമത്വവും നിങ്ങള്‍ക്ക് മേലുണ്ടായിരിക്കുന്നു.

ضُرِبَتْ عَلَيْهِمُ الذِّلَّةُ أَيْنَ مَا ثُقِفُوا إِلَّا بِحَبْلٍ مِّنَ اللَّـهِ وَحَبْلٍ مِّنَ النَّاسِ وَبَاءُوا بِغَضَبٍ مِّنَ اللَّـهِ وَضُرِبَتْ عَلَيْهِمُ الْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا يَكْفُرُونَ بِآيَاتِ اللَّـهِ وَيَقْتُلُونَ الْأَنبِيَاءَ بِغَيْرِ حَقٍّ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿١١٢﴾

“അവര്‍ എവിടെ കാണപ്പെട്ടാലും നിന്ദ്യത അവരില്‍ അടിച്ചേല്‍പിക്കപ്പെട്ടിരിക്കുന്നു; അല്ലാഹുവില്‍ നിന്നുള്ള പിടികയറോ, ജനങ്ങളില്‍ നിന്നുള്ള പിടികയറോ മുഖേനയല്ലാതെ (അവര്‍ക്ക് അതില്‍ നിന്ന് മോചനമില്ല.)

അവര്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രമാകുകയും, അവരുടെ മേല്‍ അധമത്വം അടിച്ചേല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ തള്ളിക്കളയുകയും, അന്യായമായി പ്രവാചകന്‍മാരെ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നതിന്റെ ഫലമത്രെ അത്.

അവര്‍ അനുസരണക്കേട് കാണിക്കുകയും, അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തതിന്റെ ഫലമത്രെ അത്.” (ആലു ഇംറാന്‍: 112)

നിങ്ങളുടെ ചില സ്വഭാവവിശേഷണങ്ങളാണിവ; ഇക്കാരണത്താലാണ് അല്ലാഹു നിങ്ങളുടെ മേല്‍ അപമാനം വരുത്തിവെച്ചത്. അല്ലാഹുവില്‍ നിന്നും ജനങ്ങളില്‍ നിന്നുമുള്ള ഒരു കരാര്‍ കൊണ്ടല്ലാതെ നിങ്ങള്‍ക്ക് ഇന്നു വരെ യാതൊരു നിലനില്‍പ്പും ഉണ്ടായിട്ടില്ല; അന്ത്യനാള്‍ വരെ അതപ്രകാരം തന്നെ ആയിരിക്കുകയും ചെയ്യും.

സത്യവിശ്വാസത്തിന്റെയോ, നന്മ നിറഞ്ഞ ആദര്‍ശത്തിന്റെയോ യാതൊരു പരമ്പരയും നിങ്ങള്‍ക്കില്ല. പൗരുഷത്തിന്റെയും ധൈര്യത്തിന്റെയും ഒരു ചരിത്രവും നിങ്ങള്‍ക്ക് അവകാശമായില്ല. ഇന്നും നിങ്ങള്‍ മതിലുകള്‍ക്ക് പിന്നില്‍ പതിയിരുന്നു തന്നെയാണ് യുദ്ധം ചെയ്യുന്നത്. (എന്നിട്ടും) നിങ്ങള്‍ക്കിടയിലെ പരസ്പരമുള്ള പ്രശ്നങ്ങളാകട്ടെ തീര്‍ത്തും കഠിനമാണ് താനും!

നിങ്ങളുടെ വൃത്തികെട്ട, മ്ലേഛമായ സ്വഭാവവിശേഷണങ്ങള്‍ അനേകമാണ്. ചതിയും, വഞ്ചനയും, വാഗ്ദത്തലംഘനവും, പ്രശ്നങ്ങളും കുഴപ്പങ്ങളും ഉണ്ടാക്കലും, യുദ്ധത്തിന്റെ തീ ആളിക്കത്തിക്കലും, ഭൂമിയില്‍ കുഴപ്പങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കലും അവയില്‍ ചിലത് മാത്രം.
യുദ്ധത്തിന് വേണ്ടിയുള്ള തീ നിങ്ങള്‍ ആളിക്കത്തിക്കുമ്പോഴേക്ക് അല്ലാഹു -تعالى- അത് കെടുത്തിക്കളഞ്ഞു. നിങ്ങളുടെ ചരിത്രം കറുത്തിരുണ്ടതാണ്; അതാകട്ടെ, എല്ലാ സമൂഹങ്ങള്‍ക്കും സുപരിചിതവുമാണ്.

ഈ സമൂഹത്തിന് വേണ്ടി (യഹൂദന്മാര്‍ക്കായി); ഞാന്‍ ചിലത് പറയട്ടെ; സത്യസന്ധനായ ഓരോ മുസ്‌ലിമും അതേറ്റു പറയുന്നു:

അതിര് കവിഞ്ഞ് നിങ്ങള്‍ ആഹ്ലാദിക്കേണ്ടതില്ല. നിങ്ങളുടെ ആഘോഷങ്ങള്‍ പരിധി വിട്ടുപോകേണ്ടതുമില്ല. (നിങ്ങള്‍ക്കിപ്പോള്‍ ലഭിച്ചിരിക്കുന്ന), ചതി ഒളിഞ്ഞിരിക്കുന്ന ഈ സഹായം കണ്ട് നിങ്ങള്‍ വഞ്ചിതരാകേണ്ടതുമില്ല.

അല്ലാഹു സത്യം! മുഹമ്മദ് നബി-ﷺ-യുടെ പടയാളികള്‍ക്ക് മുന്നില്‍ നിങ്ങള്‍ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആദര്‍ശത്തിന് മുന്നില്‍ -തൗഹീദിന്റെ, ലാ ഇലാഹ ഇല്ലല്ലാഹുവിന്റെ ആദര്‍ശം- നിങ്ങള്‍ വിജയിച്ചിട്ടില്ല.

ഖാലിദു ബ്നുല്‍ വലീദിനെ പോലെ, അബൂ ഉബൈദത്തു ബ്നുല്‍ ജറാഹിനെ പോലെ, സഅ്ദു ബ്നു അബീ വഖാസ്വിനെ പോലെ, അംറുബ്നുല്‍ ആസ്വിനെ പോലെ, നുഅ്മാനു ബ്നു മുഖ്രിനെ പോലെ; മുഹമ്മദ് നബി-ﷺ-യുടെ ആദര്‍ശത്തില്‍ വളര്‍ന്നു വലുതായവര്‍ നായകത്വം നല്‍കിയ സൈന്യത്തിന് മുന്നില്‍ നിങ്ങള്‍ പരാജിതരായിരുന്നു. അവരുടെ പടയാളികള്‍ക്ക് പരിശീലനം ലഭിച്ചത് ഇസ്‌ലാമിന്റെ ആദര്‍ശത്തിന്റെ മേലായിരുന്നു.

അല്ലാഹുവിന്റെ കലിമത്തിന്റെ, ലാ ഇലാഹ ഇല്ലല്ലാഹുവിന്റെ ഉന്നതിക്ക് വേണ്ടി അവര്‍ പോരാടിയപ്പോള്‍ അവരുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പോലും കഴിയാതെ കൈസറിന്റെയും കിസ്റയുടെയും സൈന്യം പിന്തിരിഞ്ഞോടിയിട്ടുണ്ട്. നിങ്ങളെക്കാള്‍ ശക്തിയും, നശീകരണ ശേഷിയും അവര്‍ക്കുണ്ടായിരുന്നു.

ഇസ്‌ലാമിന്റെ വിശ്വാസവും ആദര്‍ശവും മുറുകെപിടിച്ച, അല്ലാഹുവിന്റെ കലിമത്തിനെ സ്ഥാപിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു സൈന്യത്തിന് മുന്‍പിലും നിങ്ങള്‍ക്ക് സഹായം ലഭിച്ചിട്ടില്ല. പില്‍ക്കാലക്കാരായ ചിലരുടെ മേലാണ് നിങ്ങള്‍ക്ക് സഹായം ലഭിച്ചത്. അവരെ കുറിച്ച് അല്ലാഹു ഇപ്രകാരമാണ് അറിയിച്ചത്.

فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا ﴿٥٩﴾

“എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നിസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്.” (മര്‍യം: 59)

മുഹമ്മദ് നബി-ﷺ-യുടെയും, അവിടുത്തെ പിന്നില്‍ അണിനിരന്ന സൈന്യത്തിന്റെയും വിശ്വാസവും ആദര്‍ശവും മുറുകെ പിടിക്കാത്തവര്‍ ബഹുഭൂരിപക്ഷമുള്ള ഒരു സൈന്യത്തിന് മുന്നിലാണ് നിങ്ങള്‍ക്ക് വിജയമുണ്ടായത്;

(തങ്ങളുടെ ആദര്‍ശം കളഞ്ഞു കുളിച്ചതിന്റെ പേരില്‍) വിലയില്ലാതായി പോയ ഒരു സമൂഹത്തിന് മീതെയാണ് നിങ്ങള്‍ക്ക് വിജയം ലഭിച്ചത്. അവരുടെ അശ്രദ്ധയും പരാജയവും കാരണത്താല്‍ മാത്രമാണ് നിങ്ങളുടെ രാജ്യം സ്ഥാപിതമായതും, ഭൂമിയില്‍ നിങ്ങള്‍ക്ക് ഉന്നതി ലഭിച്ചതും. ഇന്ന് ആ രാജ്യം കൊണ്ട് നിങ്ങള്‍ കുഴപ്പങ്ങള്‍ പടച്ചുണ്ടാക്കിക്കൊണ്ടിരിക്കുന്നു:

وَقَضَيْنَا إِلَىٰ بَنِي إِسْرَائِيلَ فِي الْكِتَابِ لَتُفْسِدُنَّ فِي الْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا ﴿٤﴾ فَإِذَا جَاءَ وَعْدُ أُولَاهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَا أُولِي بَأْسٍ شَدِيدٍ فَجَاسُوا خِلَالَ الدِّيَارِ ۚوَكَانَ وَعْدًا مَّفْعُولًا ﴿٥﴾ ثُمَّ رَدَدْنَا لَكُمُ الْكَرَّةَ عَلَيْهِمْ وَأَمْدَدْنَاكُم بِأَمْوَالٍ وَبَنِينَ وَجَعَلْنَاكُمْ أَكْثَرَ نَفِيرًا ﴿٦﴾ إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَاءَ وَعْدُ الْآخِرَةِ لِيَسُوءُوا وُجُوهَكُمْ وَلِيَدْخُلُوا الْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا مَا عَلَوْا تَتْبِيرًا ﴿٧﴾

“ഇസ്രായീല്‍ സന്തതികള്‍ക്ക് ഇപ്രകാരം നാം വേദഗ്രന്ഥത്തില്‍ വിധി നല്‍കിയിരിക്കുന്നു: തീര്‍ച്ചയായും നിങ്ങള്‍ ഭൂമിയില്‍ രണ്ട് പ്രാവശ്യം കുഴപ്പമുണ്ടാക്കുകയും വലിയ ഔന്നത്യം നടിക്കുകയും ചെയ്യുന്നതാണ്.

അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തേതിന്ന് നിശ്ചയിച്ച (ശിക്ഷയുടെ) സമയമായാല്‍ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാരെ നിങ്ങളുടെ നേരെ നാം അയക്കുന്നതാണ്. അങ്ങനെ അവര്‍ വീടുകള്‍ക്കിടയില്‍ (നിങ്ങളെ) തെരഞ്ഞു നടക്കും. അത് പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു വാഗ്ദാനം തന്നെയാകുന്നു.

പിന്നെ നാം അവര്‍ക്കെതിരില്‍ നിങ്ങള്‍ക്ക് വിജയം തിരിച്ചുതന്നു. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതല്‍ സംഘബലമുള്ളവരാക്കിത്തീര്‍ക്കുകയും ചെയ്തു.

നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ് നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ തിന്‍മ പ്രവര്‍ത്തിക്കുകയാണെങ്കില്‍ (അതിന്റെ ദോഷവും) നിങ്ങള്‍ക്കു തന്നെ.

എന്നാല്‍ (ആ രണ്ട് സന്ദര്‍ഭങ്ങളില്‍) അവസാനത്തേതിന് നിശ്ചയിച്ച (ശിക്ഷയുടെ) സമയം വന്നാല്‍ നിങ്ങളുടെ മുഖങ്ങളെ അപമാനത്തിലാഴ്ത്തുവാനും, ആദ്യതവണ ആരാധനാലയത്തില്‍ പ്രവേശിച്ചത് പോലെ വീണ്ടും പ്രവേശിക്കുവാനും കീഴടക്കിയതെല്ലാം തകര്‍ത്ത് കളയുവാനും (നാം ശത്രുക്കളെ നിയോഗിക്കുന്നതാണ്.) ” (ഇസ്റാഅ്: 4-7)

നിങ്ങളുടെ ചരിത്രമാണിത്; അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ളതാണ് ഇത്. മേലെ സൂചിപ്പിക്കപ്പെട്ട അപമാനം മജൂസികളുടെ കൈകള്‍ കൊണ്ട് കഴിഞ്ഞു പോയിട്ടുണ്ടെങ്കില്‍, അതിനെക്കാള്‍ കഠിനമായത് മുഹമ്മദ് നബി-ﷺ-യുടെ പടയാളികളുടെ കൈ കൊണ്ട് നിങ്ങള്‍ക്ക് -ഇന്‍ഷാ അല്ലാഹ്- വരാനിരിക്കുന്നുണ്ട്. അല്ലാഹു നിങ്ങളെ അപമാനിക്കുകയും, നിസ്സാരന്മാരാക്കുകയും ചെയ്തതിനാല്‍ അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത് ഇതാണ്.

عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ ۚ وَإِنْ عُدتُّمْ عُدْنَا ۘ وَجَعَلْنَا جَهَنَّمَ لِلْكَافِرِينَ حَصِيرًا ﴿٨﴾

“നിങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം നമ്മളും ആവര്‍ത്തിക്കുന്നതാണ്. നരകത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു തടവറ ആക്കിയിരിക്കുന്നു.” (ഇസ്റാഅ്: 8)

ഇതാ നിങ്ങള്‍ (നിങ്ങളുടെ അക്രമങ്ങളും അനീതിയും) ആവര്‍ത്തിച്ചിരിക്കുന്നു; അല്ലാഹുവിന്റെ പിടുത്തം നിങ്ങളെ കാത്തിരിക്കുന്നു; അവനൊരിക്കലും വാഗ്ദാനം ലംഘിക്കുന്നവനല്ല.

നിങ്ങളുടെ സ്വഭാവഗുണങ്ങള്‍ പേറുന്നവരുടെയോ, പാശ്ചാത്യരുടെയോ, നസ്വാറാകളുടെയോ  , മുതലാളിത്ത രാജ്യങ്ങളുടെയോ കൈകള്‍ കൊണ്ടല്ല; മുഹമ്മദിന്റെ പടയാളികളുടെ കൈ കൊണ്ട് (അല്ലാഹു നിങ്ങളെ പിടികൂടാനായിരിക്കുന്നു).

നിങ്ങള്‍ വഞ്ചിതരാകേണ്ട! നിങ്ങള്‍ സന്തോഷിക്കുകയും വേണ്ട! അല്ലാഹു സത്യം! നിങ്ങള്‍ക്ക് ഇസ്‌ലാമിനെ വിജയിക്കാനായിട്ടില്ല! നിങ്ങള്‍ക്ക് മുഹമ്മദ് നബി-ﷺ-യുടെ പടയാളികളെ തകര്‍ക്കാനായിട്ടില്ല!

ഉമറുല്‍ ഫാറൂഖിന്റെയും ഖാലിദു ബ്നു വലീദിന്റെയും അവരുടെ സഹോദരങ്ങളുടെയും സൈന്യത്തിന് മേല്‍ നിങ്ങള്‍ വിജയിച്ചിട്ടില്ല!

മുസ്‌ലിം സമൂഹത്തോടായി ഞാന്‍ പറയട്ടെ:

അവരിലെ ഭരണാധികളോട്!

ഭരണീയരോട്!

കക്ഷികളോട്!

സംഘങ്ങളോട്!

പണ്ഡിതന്മാരോട്!

സാംസ്കാരിക നേതാക്കളോട്!

ഈ അപമാനിതമായ ജീവിതത്തില്‍ എത്ര കാലമാണ് നിങ്ങള്‍ തുടരാന്‍ ഉദ്ദേശിക്കുന്നത്! ഈ വിലയില്ലാത്ത ജീവിതം ഇനിയെത്ര നിങ്ങള്‍ക്ക് ജീവിച്ചു തീര്‍ക്കണം!

ഇനിയെത്ര?! ഇനിയെത്ര കാലം?!

നിങ്ങളിലെ ബുദ്ധിമാന്മാര്‍ എവിടെ?

നിങ്ങളിലെ പണ്ഡിതന്മാര്‍ എവിടെ?

നിങ്ങളിലെ സാംസ്കാരിക നേതാക്കള്‍ എവിടെ?

നിങ്ങളുടെ നേതാക്കന്മാര്‍ എവിടെ?

നിങ്ങളുടെ രാഷ്ട്രതന്ത്രജ്ഞന്മാരെവിടെ?

ആയിരക്കണക്കിന് മദ്രസകളും കോളേജുകളും നിങ്ങള്‍ പടുത്തുയര്‍ത്തിയിരിക്കുന്നു; ഇതിന്റെയെല്ലാം ഫലമെവിടെ?

അല്ലാഹു സത്യം!

ഈ മദ്രസകളുടെയും കോളേജുകളുടെയും പത്തിലൊന്നെങ്കിലും ഇസ്‌ലാമിന്റെ വിശ്വാസത്തിലും സ്വഭാവത്തിലും മതനിയമങ്ങളിലും നിലകൊണ്ടിരുന്നെങ്കില്‍; ദുനിയാവ് ഈമാനിന്റെയും തൗഹീദിന്റെയും പ്രകാശം കൊണ്ട് നിറഞ്ഞേനേ! ജഹ്ലിന്റെയും (അറിവില്ലായ്മ) ശിര്‍ക്കിന്റെയും (ബഹുദൈവാരാധന) ബിദ്അത്തിന്റെയും (പുത്തനാചാരങ്ങള്‍) കറുത്തിരുണ്ട അന്ധകാരം ആ പ്രകാശത്താല്‍ മാറിയേനേ!

ചില കോളേജുകളും മദ്രസകളും ശരിയായ വഴിയില്‍ പടുത്തുയര്‍ത്തപ്പെട്ടെങ്കിലും, ഈ മാര്‍ഗത്തെ സ്നേഹിക്കാത്തവര്‍ അതില്‍ കയറിപ്പറ്റുകയും, ഇത്തരത്തിലുള്ള പല പരിശ്രമങ്ങളുടെയും വഴി തെറ്റിക്കുകയും ചെയ്തു. ഇന്ന് നിലനില്‍ക്കുന്ന ഈ അവസ്ഥ നിങ്ങളുടെ സ്ഥാപനങ്ങളുടെ അവസ്ഥയെ കുറിച്ചും, നിങ്ങളുടെ പഠനരീതികളെ കുറിച്ചും ഒരിക്കല്‍ കൂടി വിലയിരുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുണ്ട്.

ഈ അവസ്ഥ മാറ്റം വരുത്തേണ്ടതിനുള്ള ഗൗരവമേറിയ ഒരു ആലോചനക്ക് സമയമായില്ലേ? ഇവ അടിമുടി മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചില്ലേ? കിതാബില്‍ നിന്നും സുന്നത്തിലും നിന്നും സ്വീകരിച്ച, ശരിയായ ഇസ്‌ലാമിക മന്‍ഹജിന്റെ അടിസ്ഥാനത്തിലുള്ള, സലഫുകളുടെ വഴിയില്‍ ചരിക്കുന്ന ഒരു മാര്‍ഗം നാം കൊണ്ടു വരേണ്ടതില്ലേ?

അല്ലാഹു സത്യം! ഈ ഉമ്മത്തിന്റെ ആദ്യകാലക്കാര്‍ എന്തൊന്നു കൊണ്ടാണോ ശരിയായത്; അത് കൊണ്ടല്ലാതെ ഇവരുടെ അവസാനകാലക്കാരും ശരിയാവുകയില്ല. ഈ രീതിശാസ്ത്രങ്ങള്‍ നിങ്ങള്‍ മാറ്റുക. ചപ്പുചവറുകളെയല്ലാതെ നിങ്ങള്‍ക്കിവ സമ്മാനിക്കുകയില്ല.

അവക്ക് പകരം പണ്ഡിതോചിതമായ രീതിശാസ്ത്രങ്ങള്‍ നിങ്ങള്‍ അവലംബിക്കുക. അത് കൊണ്ടല്ലാതെ വിജയമോ രക്ഷയോ മോക്ഷമോ ഇല്ല; ഇഹലോകത്തും പരലോകത്തും. നിങ്ങള്‍ക്കും ഈ ഉമ്മത്തിനും വിജയമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍; ശത്രുക്കള്‍ക്കെതിരില്‍ സഹായമാണ് നിങ്ങള്‍ കൊതിക്കുന്നതെങ്കില്‍; അല്ലാഹു അവരുടെ മേല്‍ അപമാനവും പതിത്വവും വരുത്തിവെക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍; (ഇതല്ലാതെ നിങ്ങള്‍ക്ക് വേറെ മാര്‍ഗമില്ല)

മുസ്‌ലിം ഭരണാധികാരികളോട് പ്രത്യേകമായി പറയട്ടെ! നിങ്ങള്‍ക്ക് മേല്‍ വളരെ വലിയ ഉത്തരവാദിത്തമുണ്ട്.

അതില്‍ ആദ്യത്തേത്; അല്ലാഹുവിന്റെ കിതാബിനെയും, റസൂലുല്ലയുടെയും ഖുലഫാഉറാഷിദുകളുടെയും സുന്നത്തിനെ നിങ്ങള്‍ മുറുകെ പിടിക്കുക എന്നതാണ്. നിങ്ങളുടെ വിശ്വാസത്തിലും, ആരാധനകളിലും, രാഷ്ട്രീയത്തിലും, നിങ്ങളുടെ കീഴിലുള്ള ഭരണീയരെ മുന്നോട്ട് കൊണ്ടു പോകുന്നതിലും അത് നിങ്ങള്‍ പാലിക്കുക.

ഏറെ പഴക്കമുള്ള, പുരാതനമായ, കിതാബിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള നിങ്ങളുടെ (ഇസ്‌ലാമിക) ഭരണസംഹിത ജനങ്ങള്‍ക്കിടയില്‍ നടപ്പാക്കലും, അതിന്റെ അടിസ്ഥാനത്തില്‍ ഭൗതികമോ മതപരമോ ആകട്ടെ; എല്ലാ മേഖലകളിലും അവര്‍ക്ക് രാഷ്ട്രീയ നേതൃത്വം കൊടുക്കലും നിങ്ങളുടെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു.

നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളാണ്; അവന്റെ ഭൂമിയിലാണ് നിങ്ങള്‍ വസിക്കുന്നത്; അവന്റെ ഉപജീവനത്തില്‍ നിന്നാണ് നിങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ധരിക്കുകയും ചെയ്യുന്നത്. അതിനാല്‍, അവനോടുള്ള നിങ്ങളുടെ ബാധ്യതകളില്‍ പെട്ടതാണ് അവന് നിങ്ങള്‍ ഇബാദത്ത് ചെയ്യുക എന്നതും, അവനോട് നിങ്ങള്‍ നന്ദി കാണിക്കുക എന്നതും.

അവന്റെ മതം മുറുകെ പിടിക്കുന്നതിലാണ് പ്രതാപമുള്ളത്. നിങ്ങള്‍ അത് മുറുകെ പിടിക്കുക; അത് മുറുകെ പിടിക്കുന്നതിന് നിങ്ങളുടെ ഭരണീയരെ നിര്‍ബന്ധിക്കുകയും ചെയ്യുക. കാരണം; ജനങ്ങള്‍ അവരുടെ ഭരണാധികാരികളുടെ മതത്തിലായിരിക്കും.

ഖലീഫ ഉഥ്മാന്‍ ബ്നു അഫാന്‍ -رضي الله عنه- പറഞ്ഞതു പോലെ: “അല്ലാഹു അവന്റെ ഖുര്‍ആന്‍ കൊണ്ട് ജനങ്ങളില്‍ നിന്ന് ഇല്ലാതാക്കാത്ത (തിന്മകള്‍) സുല്‍ത്വാനെ കൊണ്ട് ഇല്ലാതാക്കും.”

കിതാബിലും സുന്നത്തിലും പടുത്തുയര്‍ത്തപ്പെടുന്ന, ആദ്യ കാല ഇസ്‌ലാമിക സൈന്യത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ഒരു മുസ്‌ലിം സൈന്യത്തിന് രൂപം കൊടുക്കുക എന്നതാണ് രണ്ടാമത് പറയാനുള്ളത്.

മുഹമ്മദ് നബി-ﷺ-യുടെ സൈന്യത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയായിരിക്കട്ടെ ആ സൈന്യം. നബി-ﷺ-യുടെയും, ഉമറുല്‍ ഫാറൂഖിന്റെയും, ഖാലിദു ബ്നു വലീദിന്റെയും അഖീദയിലും മന്‍ഹജിലും ആ സൈന്യത്തെ ഒരുക്കുക എന്നത് നിങ്ങള്‍ക്ക് നിര്‍ബന്ധമാണ്. അല്ലാഹു -تعالى- നബി-ﷺ-ക്കും സ്വഹാബത്തിനും വരച്ചു നല്‍കിയ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനാണ് അവരെ പ്രാപ്തരാക്കേണ്ടത്.

അപ്പോള്‍ അല്ലാഹുവിന്റെ യഥാര്‍ഥ സൈന്യമായി അത് മാറും; അവര്‍ ഒരിക്കലും പരാജിതരാവുകയില്ല.

وَإِنَّ جُندَنَا لَهُمُ الْغَالِبُونَ﴿١٧٣﴾

“തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് ജേതാക്കളായിരിക്കുക.” (അസ്സ്വാഫാത്ത്: 173)

ദുനിയാവിന്റെ ലക്ഷ്യങ്ങള്‍ക്കോ, വര്‍ഗത്തിന്റെയോ രാജ്യത്തിന്റെയോ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ട വര്‍ഗീയതകളാകുന്ന ജാഹിലിയ്യ മുദ്രാവാക്യങ്ങള്‍ക്കോ, അതിനെക്കാള്‍ വളരെ മോശമായ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ക്കോ വേണ്ടിയാകരുത് സൈന്യം പടുത്തുയര്‍ത്തപ്പെടേണ്ടത്.

നിങ്ങള്‍ക്കും, നിങ്ങളുടെ സമൂഹത്തിനും മീതെ ഇറങ്ങിയിട്ടുള്ള നിന്ദ്യതയും അപമാനവും നിങ്ങള്‍ക്ക് മതിയായിരിക്കുന്നു; നിങ്ങളോടുള്ള അവരുടെ വെല്ലുവിളികളും, നിങ്ങളെ താഴ്ത്തിക്കെട്ടുകയും സ്വയം പൊങ്ങച്ചം നടിക്കുകയും ചെയ്യുന്ന അവരുടെ പ്രവൃത്തികളും, അവരുടെ അഹങ്കാരവും നിങ്ങള്‍ക്ക് മതിയായിരിക്കുന്നു.

അല്ലാഹു സത്യം! ഈ തിന്മകളും അഹങ്കാരവും ഇസ്‌ലാമിനെ മുറുകെ പിടിക്കുക എന്നത് കൊണ്ടും, നിങ്ങളുടെ സമൂഹത്തെയും സൈന്യത്തെയും ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിലും, പ്രാഥമികപാഠങ്ങളിലും വളര്‍ത്തിക്കൊണ്ടു വരുന്നതിലൂടെയും, (ഇസ്‌ലാമിന് പുറമെയുള്ള) എല്ലാ അടയാളങ്ങളും, ചിന്തകളും, വിശ്വാസവൈകല്യങ്ങളും വലിച്ചെറിയുന്നതിലൂടെയും മാത്രമേ തടയാന്‍ സാധിക്കുകയുള്ളൂ. (ഇത്തരം പിഴച്ചചിന്താഗതികളാണ്) ഉമ്മത്തിനെ ഈ കയ്പ്പേറിയ അവസ്ഥയിലെത്തിച്ചത്.

ഫിലസ്തീനീ സമൂഹത്തോട് പ്രത്യേകമായി പറയട്ടെ:

ഫിലസ്തീന്‍ (മുസ്‌ലിം രാജ്യമായി) വിജയിച്ചടക്കിയത് ഇസ്‌ലാമിനെ കൊണ്ട് മാത്രമാണ് എന്ന കാര്യം അവര്‍ അറിയേണ്ടതുണ്ട്; ഇസ്‌ലാമിലെ ഫാറൂഖായ (ഉമറിന്റെ) കൈകള്‍ കൊണ്ടും, അദ്ദേഹത്തിന്റെ ഇസ്‌ലാമിക സൈന്യത്തിന്റെ കൈകള്‍ കൊണ്ടുമാണ് ഫിലസ്തീന്‍ മുസ്‌ലിം രാജ്യമായി മാറിയത്. സത്യമതമായ ഇസ്‌ലാമിനെ കൊണ്ടല്ലാതെ യഹൂദരുടെ നജസില്‍ നിന്ന് അതിനെ മോചിപ്പിക്കാന്‍ സാധിക്കുകയില്ല.

നിങ്ങള്‍ വളരെയധികം ക്ഷമിച്ചിട്ടുണ്ട്. നിങ്ങളെ പോലെ ക്ഷമ കൈ കൊണ്ട മറ്റൊരു സമൂഹത്തെ എനിക്കറിയില്ല. എന്നാല്‍ നിങ്ങളില്‍ ബഹുഭൂരിപക്ഷവും (ഉമറുല്‍) ഫാറൂഖിന്റെ അഖീദയും, അദ്ദേഹത്തിന്റെ മന്‍ഹജും പിന്തുടരുന്നില്ല. നിങ്ങളുടെ ജിഹാദ് ആ മാര്‍ഗത്തിലായിരുന്നു പടുത്തുയര്‍ത്തപ്പെട്ടതെങ്കില്‍ നിങ്ങളുടെ പ്രശ്നങ്ങളെല്ലാം അവസാനിക്കും; സഹായവും, വിജയവും നിങ്ങള്‍ക്ക് ലഭിക്കും.

അതിനാല്‍; കിതാബിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നിങ്ങളുടെ അഖീദയും മന്‍ഹജും നേരെനിലനിര്‍ത്തുക; അല്ലാഹുവിന്റെ പാശത്തില്‍ മുറുകെ പിടിക്കുകയും ഭിന്നിക്കാതിരിക്കുകയും ചെയ്യുക.

നിങ്ങളുടെ മസ്ജിദുകളിലും മദ്രസകളിലും കോളേജുകളിലും ഇവയെല്ലാം ഇഖ്ലാസോടെയും ഉന്മേഷത്തോടെയും പ്രാവര്‍ത്തികമാക്കുക. അതിലെല്ലാം നിങ്ങള്‍ അല്ലാഹുവിനോട് സത്യസന്ധത പുലര്‍ത്തുക.

ഇന്‍ഷാ അല്ലാഹ് -ഉറപ്പായും- കുരങ്ങന്മാരുടെയും പന്നികളുടെയും സഹോദരങ്ങള്‍ക്ക് മീതെ ബലവത്തായ സഹായം നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും. ശാമിലെ മുസ്‌ലിംകള്‍ക്ക് സത്യസന്ധനായ മുഹമ്മദ് നബി -ﷺ- യുടെ നാവിലൂടെ സത്യസന്ധമായ ഒരു വാഗ്ദാനം വന്നിട്ടുണ്ട്. യഹൂദ-ക്രൈസ്തവര്‍ക്ക് മീതെ അല്ലാഹുവിന്റെ സഹായം അവര്‍ക്ക് ലഭിക്കുമെന്നതാണത്.

അതിനാല്‍ നിങ്ങള്‍ ശക്തമായി പരിശ്രമിക്കുക! അല്ലാഹു അവന്റെ വാഗ്ദാനം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ച് നല്‍കും. അപ്രകാരമല്ലെങ്കില്‍; അപമാനവും പരാജയവും മാത്രമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഇല്ല! -അല്ലാഹു സത്യം!- അമേരിക്കയുടെയോ ഐക്യ രാഷ്ട്ര സംഘടനയുടെയോ ഇടപെടല്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരവും ചെയ്യുകയില്ല. രാജ്യത്തിന്റെ പേരിലോ, വര്‍ഗത്തിന്റെ പേരിലോ ഉള്ള അന്ധമായ വര്‍ഗീയതകള്‍ക്കും നിങ്ങളെ സഹായിക്കാനാവില്ല.

അതിനാല്‍ യഥാര്‍ഥ സഹായം നേടിയെടുക്കാനുള്ള കാരണങ്ങളിലേക്ക് വേഗത്തില്‍ മുന്നേറുക! കഴിഞ്ഞു പോയ അനുഭവങ്ങള്‍ നിങ്ങള്‍ക്ക് മതിയായ പാഠങ്ങളാണ്. അവയൊന്നും നിങ്ങള്‍ക്ക് ഉപകാരപ്പെട്ടില്ല; ഇനിയൊട്ട് ഉപകാരം ചെയ്യുകയുമില്ല.

ഒരു കവിതയില്‍ പറയപ്പെട്ടത് പോലെയാകരുത് നിങ്ങളുടെ സ്ഥിതിവിശേഷം:

മരുഭൂമിയില്‍ ദാഹം വലക്കുന്ന ഒട്ടകത്തെ പോലെ

വെള്ളമാകട്ടെ അതിന്റെ മുതുകില്‍ കെട്ടിവെച്ചിട്ടുണ്ട്!

അല്ലാഹുവേ! നിന്റെ ഔലിയാക്കള്‍ പ്രതാപമുള്ളവരാകുകയും, നിന്റെ ശത്രുക്കള്‍ അപമാനിതരാവുകയും ചെയ്യുന്ന വിവേകത്തിന്റെ വഴി നീ ഈ ഉമ്മത്തിന് കാണിച്ചു നല്‍കേണമേ!

അല്ലാഹുവേ! നിന്റെ കലിമത്ത് -ലാ ഇലാഹ ഇല്ലല്ലാഹ്- ഉന്നതമാക്കേണമേ.

അല്ലാഹുവേ! നിന്റെ ദീനിന് നീ പ്രതാപം നല്‍കേണമേ!

നിന്റെ ദീനിനെ കൊണ്ട് മുസ്‌ലിംകള്‍ക്ക് പ്രതാപം നല്‍കേണമേ!

അല്ലാഹുവേ! അവരുടെ മൂര്‍ദ്ധാവില്‍ പിടിച്ച് നിന്നിലേക്കും, നിന്റെ ദീനിലേക്കും അവരെ നയിക്കേണമേ!

തീര്‍ച്ചയായും, നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണ്.

rabee

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment