ഇഅ്തികാഫിന്റെ സന്ദർഭത്തിൽ മസ്ജിദിൽ ഒരു പ്രത്യേക സ്ഥലം തിരഞ്ഞെടുക്കുന്നത് അനുവദനീയമാണ്. എന്നാൽ ഇഅ്തികാഫിനല്ലാതെ അത്തരം സ്ഥലം പ്രത്യേകമായി സ്വീകരിക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ്. നബി -ﷺ- ഇഅ്തികാഫിനായി മസ്ജിദുന്നബവിയിൽ തൗബയുടെ തൂണിനരികെ [മസ്ജിദുന്നബവിയെ ഓരോ തൂണുകൾക്കും പേരുകളുണ്ട്. അതിൽ ഒരു തൂണിന്റെ പേരാണ് തൗബയുടെ തൂൺ എന്നത്.] ഇഅ്തികാഫിനായി സ്ഥലം തിരഞ്ഞെടുക്കാറുണ്ടായിരുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment